HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. രാജ്യങ്ങൾ തമ്മിലായാലും ജനങ്ങൾ തമ്മിലായാലും യുദ്ധം ചെയ്യു ന്നത് നന്നല്ല. ഏകാധിപത്യമനോഭാവമാണ് യുദ്ധമുണ്ടാക്കുന്നത്. യുദ്ധം കൊണ്ട് യാതൊരു ശാശ്വതനേട്ടവുമുണ്ടാക്കാൻ ആർക്കും കഴിയുകയില്ല. യുദ്ധഭീഷണിയുള്ളസ്ഥലത്ത് ജനങ്ങൾക്ക് സൈ്വരമായി ജീവി ക്കാൻ കഴിയുകയില്ല. യുദ്ധം നടക്കുമ്പോൾ രാജ്യത്ത് വിലക്കയറ്റവും ക്ഷാമവുമുണ്ടാകും. യുദ്ധത്തിനുശേഷം പട്ടിണിയും രോഗവും നേരിടേ ണ്ടതായിട്ടുവരും. യുദ്ധം വരുത്തിവച്ചകെടുതികളിൽനിന്ന് പലരാജ്യങ്ങളും ഇപ്പോഴും മുക്തിനേടിയിട്ടില്ല.

Essay on War and its effects in Malayalam

This comment has been removed by the author.

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

Activate your premium subscription today.

  • MY SUBSCRIPTON
  • Change Password
  • Lok Sabha Election 2024
  • Latest News
  • Weather Updates

Today's Epaper

E-Paper

MANORAMA APP

Manorama Premium

webExclusive Report --> ഇസ്രയേലും പലസ്തീനും തമ്മിലെന്താണ്? ഗാസ, ലോകത്തെ ‘വലിയ തുറന്ന ജയിൽ’

പി.സനിൽകുമാർ

പി.സനിൽകുമാർ

Published: May 12 , 2021 02:11 PM IST

7 minute Read

Link Copied

ഗാസയിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ തകർന്ന കെട്ടിടത്തിൽനിന്നു മക്കളുമായി രക്ഷപ്പെട്ടു പുറത്തേക്കോടുന്ന പലസ്തീൻ വനിത. ചിത്രം: MAHMUD HAMS / AFP

Mail This Article

 alt=

അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ 1967 ജൂൺ അഞ്ചിന് ആരംഭിച്ച ആറുദിന യുദ്ധമാണു മധ്യപൂർ‌വദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രം തിരുത്തിയെഴുതുകയും സമാധാനം അകലെയാക്കുകയും ചെയ്തത്... What is happening in Jerusalem?, Gaza And Israel, Israel Gaza Airstrikes, Air Strike Israel Palestine, Manorama Online, Manorama News, Manorama Explainer

  • Manorama Explainer Manorama Explainertest -->
  • israel israeltest -->
  • MM Premium MM Premiumtest -->
  • Palestine Palestinetest -->
  • Israel Palestine Conflict Israel Palestine Conflicttest -->

article-strip-mob

  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks
  • israel palastine conflict
  • News in Videos
  • Entertainment
  • One Minute Video

നൂറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷങ്ങള്‍; ചരിത്രത്തില്‍ പലസ്തീനും ഇസ്രയേലും | Explained

12 october 2023, 05:01 pm ist.

പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോഴൊക്കെ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷ മേഖലയാണ് ഇസ്രയേലും ഗാസാ സ്ട്രിപ്പും വെസ്റ്റ്ബാങ്കുമൊക്കെ അടങ്ങുന്ന പശ്ചിമേഷ്യന്‍ മേഖല. ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള ഈ മേഖല ചരിത്രത്തില്‍ പലസ്തീന്‍ എന്നാണ് അറിയപ്പെട്ടത്.

ലോക മഹായുദ്ധങ്ങളും, അന്നത്തെ ലോകശക്തികളുടെ ഇടപെടലുമാണ് ആ പഴയ പലസ്തീനെ വിഭജിച്ച് ഇന്നുകാണുന്ന ഇസ്രയേലും പിന്നെ പലസ്തീന്‍ എന്നറിയപ്പെടുന്ന വെസ്റ്റ്ബാങ്കും ഗാസാ സ്ട്രിപ്പുമൊക്കെയാക്കി മാറ്റിയത്.

Content Highlights: israel, palestine, hamas war, gaza strip, jordan river, mediterranean sea

Share this Article

Related topics, israel palastine conflict, israel hamas war, get daily updates from mathrubhumi.com, related stories.

Photo:AP

യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രയേല്‍; പദ്ധതി നടപ്പിലാക്കുക മൂന്ന് ഘട്ടങ്ങളില്‍

gaza war site | image: afp

ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തയ്യാറെന്ന് ഹമാസ്

A protestor holds a poster bearing a wanted announcement for Israeli Prime Minister Benjamin Netanyahu

ഐ.സി.സി.യുടെ വാറണ്ടും വാറോലയും; എത്ര അകലെയാണ് നെതന്യാഹുവിന്റെ അറസ്റ്റ്?

hamas rocket attack tel aviv israel

ഇസ്രയേലിലേക്ക് റോക്കറ്റയച്ച് ഹമാസ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

ഒന്നാം റാങ്ക് 67 പേർക്ക്, വോട്ടെണ്ണൽ ദിനത്തിൽ ഫലപ്രഖ്യാപനം; നീറ്റ് ഫലത്തിൽ ക്രമക്കേടുണ്ടോ.

bjp

ചിലയിടത്ത് അക്കൗണ്ട് തുറന്നു, ചിലയിടത്ത് നിലനിർത്തിയവ നഷ്‍ടപ്പെടുത്തി; ഇതാ ബിജെപിയുടെ വോട്ടുകണക്കുകൾ

വടകരയുടെ മനസ്സിലിരിപ്പ് എന്താകും നോക്കാം വോട്ടുകണക്ക്..., കളിക്കാര്‍ ഇനി നീലക്കാര്‍ഡിനേയും പേടിക്കണം, 10 മിനിറ്റ് പുറത്തിരിക്കേണ്ടിവരും, more from this section, ഒന്നാം റാങ്ക് 67 പേർക്ക്, വോട്ടെണ്ണൽ ദിനത്തിൽ ഫലപ്രഖ്യാപനം; ....

bjp

ചിലയിടത്ത് അക്കൗണ്ട് തുറന്നു, ചിലയിടത്ത് നിലനിർത്തിയവ ...

ldf vote share

എൽ.ഡി.എഫിന്റെ വോട്ട് വിഹിതം പറയുന്നതെന്ത്? ജനവിധി ആർക്കൊപ്പം?

വടകരയുടെ മനസ്സിലിരിപ്പ് എന്താകും നോക്കാം വോട്ടുകണക്ക് ..., most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

മുസ്ലിം മെമ്മോ

കാരണം ഇസ്ലാം പ്രധാനമാണ്

ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി.

ബദറിലെ പോരാട്ടം തുടങ്ങുന്നതിന് ഒരു പാട് മുമ്പേ മദീനയിൽ അഭയം പ്രാപിച്ച മുസ്ലിങ്ങളും, ഖുറൈശികളും തമ്മിൽ യുദ്ധത്തിലേക്കു വഴി വെക്കാവുന്ന പ്രശ്നങ്ങളുണ്ടായിരുന്നു. കാരണം മക്കയുടെ അധികാരം കയ്യാളിയിരുന്ന ഖുറൈശികൾ മുസ്ലിമായതിന്റെ പേരിൽ മാത്രം വിശ്വാസികളുടെ മേലിൽ നടത്തിയിരുന്നത് അതി ക്രൂരമായ മർദ്ദങ്ങളായിരുന്നു. എന്നാൽ ഇസ്ലാം ഉയർത്തി പിടിച്ച മാനവിക ദർശനങ്ങൾ അറബികൾക്കിടയിൽ വലിയ തേരോട്ടത്തിന്ന് വഴി തെളിയിച്ചു. മദീനയിലും മറ്റും മുസ്ലിം പക്ഷത്തിന്റെ അംഗ ബലം ക്രമേണേ ഉയരാൻ തുടങ്ങി.

ഇത് കലാശിച്ചത് ഇരു കൂട്ടരും തമ്മിലുള്ള തുറന്ന പോരിനാണ്.ഈ ഇടക്കാണ് അമ്പതിനായിരത്തോളം വരുന്ന സ്വർണ നാണയങ്ങൾ അടക്കം സാധനങ്ങൾ കുത്തി നിറച്ച നൂറുകണക്കിന് ഒട്ടകക്കൂട്ടങ്ങൾ അബൂ സുഫിയാന്റെ നേതൃത്വത്തിൽ വഹിച്ചു കൊണ്ടു വരുന്ന വിവരം മുസ്ലിങ്ങൾ അറിയാനിടയായത്. തീർച്ചയായും അത്തരം ഒരു വലിയ യാത്ര സംഘത്തെ പിടികൂടിയാൽ വലിയ സാമ്പത്തിക അഘാതം ശത്രുക്കൾക്ക് മേൽ ഉണ്ടാകും. വളരെ ശ്രദ്ധിക്കേണ്ട കാര്യം അബൂ സുഫിയാൻ അന്ന് ഇസ്ലാമിക ആശ്ലേശം നടത്തിയിരിന്നില്ല.

ബദർ യുദ്ധത്തിന്റെ കാരണം

മുസ്ലിങ്ങൾ നടത്തിയ ആദ്യത്തെ യുദ്ധമായിരുന്നു ബദർ. അതിന് മുമ്പ് ചെറിയ തരത്തിലുള്ള സംഘട്ടനങ്ങൾ സജീവമായിരുന്നെങ്കിലും ഒരു യഥാർത്ഥ പോർ മുഖം തുറന്നിരുന്നില്ല. സ്വൈരമായി ജീവിക്കാൻ അനുവദിക്കാതെ മുസ്ലിംകളെ മക്കാ മുശ്രിക്കുകൾ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അവരുടെ ദ്രോഹങ്ങൾ സഹിക്കവയ്യാതായപ്പോൾ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകാൻ പ്രവാചകനും സ്വഹാബാക്കളും തീരുമാനിച്ചു. ഇതടിസ്ഥാനത്തിൽ തങ്ങളുടെ സകല സാമ്പാദ്യങ്ങളും കൊള്ളയടിച്ച ഖുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടാൻ മുസ്ലിംകൾ തീരുമാനമെടുത്തു. കാരണം, മുസ്ലിംകളെ ആക്രമിക്കാൻ ഖുറൈശികൾക്ക് കരുത്തു നൽകുന്നത് അവരുടെ സാമ്പത്തിക ശേഷിയാണ്. അതു ക്ഷയിപ്പിച്ചാലേ അവരുടെ ശല്യത്തിന് തടയിടാനാവൂ. ഈ ഒരു ലക്ഷ്യത്തോടെ എമ്പത്തി രണ്ടു മുഹജിറുകളും, അറുപത്തി ഒന്ന് അവുസ് ഗോത്രങ്ങളിൽ നിന്നുള്ളവരും, നൂറ്റി എഴുപത് കസരജ് ഗോത്രങ്ങളും അടങ്ങുന്ന മുസ്ലിം സംഘം കച്ചവട സംഘത്തെ പിടികൂടാൻ പുറപ്പെട്ടു. കച്ചവട സംഘത്തിൽ തങ്ങളുടെ ഓഹരിയില്ലാത്ത ഒരറ്റ കച്ചവടക്കാരന്റെ വീടും മക്കയിൽ ഉണ്ടായിരുന്നില്ല.

മദീനയുടെ തെക്ക് പടിഞ്ഞാറു നൂറ്റി അമ്പത്തിയഞ്ചു കിലോമീറ്റർ ദൂരമുള്ള ബദറിലേക്ക് പ്രവാചകനും, സംഘവും യാത്ര സംഘത്തെ ലക്ഷ്യമാക്കി പുറപ്പെട്ടു. അത്തരം ഒരു ഉദ്യമം വിജയിക്കണമെങ്കിൽ തീർത്തും അത് രഹസ്യമാക്കേണ്ടതുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ബദറിലേക്ക് തിരിയുന്നതിന്നു മുമ്പ് വരെ പ്രവാചകൻ മറ്റൊരു വഴിയിലൂടെയാണ് സഞ്ചാരിച്ചിരുന്നത്. ആയിരക്കണക്കിന് ഒട്ടകങ്ങളിലായുള്ള കച്ചവട സംഘത്തിന്റെ നായകൻ അബൂ സുഫിയാനാണ്. അദ്ദേഹം വളരെ ബുദ്ധിമാനാണ്, പ്രവാചകനും സംഘവും തന്റെ വഴയിൽ വരുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ മക്കയിലേക്കുള്ള സ്ഥിരം പാതയിൽ നിന്നും മാറി സമുദ്ര തീരം വഴിയായി പിന്നീട് അദേഹത്തിന്റെ യാത്ര.

A map of the Badr campaign, showing the route taken by Abu Sufyan to protect his caravan

തങ്ങളെ മുസ്ലിങ്ങൾ പിന്തുടരുന്ന വാർത്ത ഉടനെ അബൂ സുഫിയാൻ മക്കയിലേക്ക് അറിയിച്ചു. ഇതറിഞ്ഞ ഖുറൈശികൾ ക്രോധം കൊണ്ട് കലിതുള്ളി. എന്നാൽ എല്ലാവരും ഒരു തരം ആശയകുഴപ്പത്തിലായിരുന്നു. ധീരനെന്നു അവകാശവാദം ഉന്നയിക്കുന്ന അബൂ ജഹൽ പോലും യാത്ര സംഘത്തെ രക്ഷിക്കാൻ കുതിച്ചില്ല. പക്ഷെ ഖുറൈശികൾ അടങ്ങിയില്ല, അവർ അയാളെ നിർബന്ധിച്ചു കൊണ്ടിരുന്നു. “നോക്കൂ, നിങ്ങൾ ഇന്ന് വന്നില്ലെങ്കിൽ അറബികൾക്ക്‌ നിങ്ങളോടുള്ള മതിപ്പ് കുറയും”. സമ്മർദ്ദം രൂക്ഷമായതോടെ അദ്ദേഹം അവരോടായി പറഞ്ഞു. “മക്കയിലെ ഏറ്റവും ശക്തനായ ഒരു ഒട്ടകത്തെ എനിക്ക് എത്തിക്കൂ “.

ഖുറൈശികളുടെ സൈന്യം ജൂഹ്ഫയിൽ എത്തിയപ്പോൾ അബൂ സുഫിയന്റെ സന്ദേശം എത്തി അവർക്ക്. അതെ മുസ്ലിങ്ങളുമായി ഉള്ള കൂട്ടിമുട്ടലിൽ നിന്നും അദ്ദേഹം ഒരു വിധേനെ രക്ഷപ്പെട്ടിരിക്കുന്നു. അത് കൊണ്ട് നിങ്ങൾ മക്കയിലേക്ക് തിരികെ പോയിക്കൊള്ളൂ. ഇത് കേട്ട വലിയ ഒരു സംഘം തിരികെ പോകാൻ തയ്യാറെടുത്തപ്പോൾ അബൂ ജഹൽ അതിന്ന് തയ്യറായില്ല, മുസ്ലിങ്ങളുമായി ഒരു എന്നെന്നേക്കുമായുള്ള യുദ്ധമല്ലാതെ ഒന്നും അയാൾക്ക്‌ സ്വീകാര്യമല്ലായിരുന്നു.

തീർച്ചയായും ഈ ഒരു യുദ്ധം അവർക്ക് ഒഴുവാക്കമായിരുന്നു. കാരണം മുസ്ലിങ്ങൾ ഒരിക്കലും അക്രമകാരിയല്ല എന്ന യാഥാർഥ്യം അവർക്ക് അറിയാം. മക്കയിലെ ഒരു വലിയ പറ്റം ഖുറൈശികൾക്കും യുദ്ധം അനാവശ്യമാണെന്ന ബോധ്യമുണ്ടായിരുന്നു, എന്നാൽ അബൂ ജഹൽ എന്ന ധിക്കാരിയുടെ അഹന്തയും പിടിവാശിയും ഒരു തുറന്ന പോരാട്ടത്തിന് തന്നെ വഴിതുറന്നു.

ബദറിലേക്ക്‌

മുസ്ലിങ്ങൾ ബദർ ലക്ഷ്യമാക്കി നടന്നു. അവസാനം ആവിശ്വാസികൾ അവിടെ എത്തി ചേർന്ന അതെ രാത്രിയിൽ  പോരാട്ട ഭൂമിയിൽ എത്തിച്ചേർന്ന മുസ്ലിങ്ങൾ പർവത നിരകളുടെ വടക്ക്‌ ഭാഗത്ത് തമ്പടിച്ചു. ഹബ്ബാബ് ഇബ്നു മുൻസിർ (റ ) ആയിരുന്നു ഈ വഴി കാണിച്ചു കൊടുത്തത്. കാരണം, ഈ വഴിയുടെ ആധിപത്യം ശത്രുക്കളേക്കാളും മുമ്പേ വെള്ളം ലഭിക്കാൻ സഹായിക്കും. യുദ്ധത്തിലെ തങ്ങളുടെ സ്ഥാനമാനങ്ങൾ നിർണ്ണയിച്ച മുസ്ലിം സൈന്യം പ്രവാചകനെ നായക സ്ഥാനം അലങ്കരിക്കാൻ ഒരു പല്ലക്ക്‌ നിർമ്മിച്ചു. സാദ് ഇബ്നു മുൻസിറിന്റ (റ) നേത്രത്വത്തിൽ ഉള്ള യുവ അൻസാരികളുടെ ഒരു സുരക്ഷ വലയം പ്രവാചകന് ചുറ്റും തയ്യാറാക്കി. പക്ഷേ മുസ്ലിംകള്‍ ജലസ്രോതസ്സുകളില്‍ നിന്ന് അകന്നും ഖുറൈശികള്‍ അടുത്തുമായിരുന്നു. അംഗസ്നാനത്തിനും കുളിക്കാനും ദാഹമകറ്റാനും ആവശ്യമായ വെള്ളത്തിന് രാത്രിയില്‍ അല്ലാഹു മഴ വര്‍ഷിപ്പിച്ചു. പൊടി അടങ്ങി. ഭൂമി ഉറച്ചു. സഞ്ചാരയോഗ്യമായി. വെള്ളം സുലഭമായി. ദാഹം തീര്‍ത്തു. പാത്രങ്ങളിലെല്ലാം വെള്ളം നിറച്ചു. അന്തരീക്ഷവും മനസ്സുമെല്ലാം കുളിരണിഞ്ഞു. ഇതേ സമയം ഖുറൈശികളുടെ താവളത്തില്‍ ചെളി നിറഞ്ഞു. നടക്കാനും സഞ്ചാരത്തിനും പറ്റാതായി.

മഴ നൽകി കൊണ്ട് അല്ലാഹു പറഞ്ഞു:

ആകാശത്ത് നിന്നും അവന്‍ നിങ്ങള്‍ക്ക് മീതെ മഴ വര്‍ഷിപ്പിക്കുന്നു. അത്കൊണ്ട് നിങ്ങളെ അവന്‍ ശുദ്ധീകരിക്കാനും പിശാചിന്‍റെ മാലിന്യം ദൂരീകരിക്കാനും നിങ്ങളുടെ ഹൃദയങ്ങള്‍ ബലപ്പെടുത്താനും പാദങ്ങള്‍ ഉറപ്പിച്ചു നിറുത്താനും

ഖുറൈശികൾ കരുതിയത് ചെറിയ മുസ്ലിം പക്ഷത്തെ ഉടനെ പരാജയപ്പെടുത്താമെന്നാണ്. ആ ആത്മ വിശ്വാസത്തിൽ അവർ അഭിരമിച്ചു .തങ്ങളുടെ മേനിയും പ്രതാപവും പ്രകടമാക്കി തന്നെയായിരുന്നു അവരുടെ പുറപ്പാട്. നൂറില്‍ പരം കുതിരപ്പടയാളികള്‍! ധാരാളം ഒട്ടകങ്ങള്‍, പാട്ടു പാടാനും നൃത്തം വെക്കാനും സ്ത്രീകള്‍. ഈ അഹങ്കാരം അവരെ പരാജയത്തിലേക്ക് നയിക്കാൻ വലിയ കാരണമായി. മാത്രമല്ല, അല്ലാഹുവിൽ ഉള്ള വിശ്വാസികളുടെ അജഞ്ചലമായ വിശ്വാസം മുസ്ലിങ്ങളെ എത്ര ശത്രുക്കളെയും നേരിടാൻ പര്യാപ്തമാക്കിയിരുന്നു.

യുദ്ധം തുടങ്ങിയത് മുസ്ലിങ്ങളോട് വലിയ ശത്രുത വെച്ച് പുലർത്തിയ അൽ ആസവദ് കസൂമിയെന്ന് മനുഷ്യനും, പ്രവാചകന്റെ അമ്മാവനായ ഹംസ ഇബ്നു അബ്ദുൽ മുത്തലിബും തമ്മിലായിരുന്നു. ശത്രുവിന്റെ കാല് വെട്ടി മാറ്റിയ ഹംസ ഖുറൈശികളെ പരിപ്രാന്തരാക്കി. തുടർന്ന് വന്ന മുശ്രിക്കുകളുടെ മൂന്നും മല്ലന്മാർ മുസ്ലിങ്ങളെ വെല്ലുവിളിച്ചു. ഇത് കണ്ട് പോരിനിറങ്ങിയത് മൂന്ന് പേരായിരുന്നു. അലി (റ),ഹംസ (റ)ഉബൈദ് (റ). ഇവിടെയും മുസ്ലിങ്ങൾ തന്നെയാണ് വിജയത്തിന്റെ വെന്നി കൊടി പാറിച്ചത്. പക്ഷെ മുസ്ലിം പക്ഷത്തിൽ നിന്നും ഉബൈദ് (റ) സംഘട്ടനത്തിൽ ഗുരുതര പരിക്കേൽക്കുകയും ഷഹീദാകുകയും ചെയ്‌തു.

ഈ പോരാട്ടത്തിന്നു ശേഷം പ്രവാചകൻ ആവശ്യപ്പെട്ടത് പ്രകാരം മുന്നോട്ട് പോയ മുസ്ലിം സേന ശത്രു പക്ഷത്തിനു വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. പരാജയം മണത്ത ആ വലിയ സേന യുദ്ധ മുഖം വിട്ടു ഓടി പോയി.

ബദറിലെ നാശനഷ്ട്ടം

എട്ട് അൻസാറുകളും ആറ് മുഹജിറുകളൾക്കും മുസ്ലിം പക്ഷത്തിൽ നിന്നും ജീവൻ നഷ്ട്ടമായി. ബദറിന് അടുത്ത് മറവ് ചെയ്യപ്പെട്ട ഇവരുടെ മക്ബറകൾ ഇന്നും സംരക്ഷിക്കപ്പെടുന്നു. എഴുപതോളം ഖുറൈശീയോദ്ധാക്കൾ വെട്ടേറ്റ് നിലംപരിശായി, ഖുറൈശി കമാൻഡർമാർ എല്ലാവരും കൊല്ലപ്പെട്ടു. എഴുപതിൽപരം ശത്രുഭടന്മാരെ മുസ്ലിം സൈന്യം തടവിലാക്കി, ബദർ യുദ്ധത്തിൽ അലി(റ) മാത്രം ഇരുപത്തൊന്നു പേരെ വധിച്ചതായി രേഖയുണ്ട്.

ഇസ്ലാമിക ചരിത്രത്തിൽ ബദറിന് വലിയ പ്രാധാന്യമുണ്ട്, കാരണം ശത്രു പക്ഷത്തിനെതിരെ ആദ്യമായി വിജയം നേടിയ യുദ്ധമാണ് ഇത്. അറബ്യയിലെ മുശിരിക്കുകളുടെ പിന്നിൽ അണിനിരണവരെയെല്ലാം മുസ്ലിങ്ങൾ നേടിയ ഈ വിജയം പ്രകമ്പനം കൊള്ളിച്ചു. സത്യവിശ്വാസത്തിന്റെ പാതയിൽ മുന്നേറാൻ മുസ്ലിങ്ങളെ ബദർ പര്യാപ്തമാക്കുകയും ചെയ്‌തു.

  • Battle of Badr – Al-Islam
  • Battle of Badr – Google Arts and Culture
  • Battle of Badr – Questions on Islam
  • List of participants at the Battle of Badr – Wikia.org
  • Battle of Badr Battlefield – Wikimedia Commons (Image)
  • Battle of Badr Caravan Route Quraysh – Wikimedia Commons (Image

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...

ഇസ്ലാമിക കലയുടെ ഒരു ആമുഖം

ഇസ്ലാമിക കലയുടെ ഒരു ആമുഖം

മക്കയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത 10 കാര്യങ്ങൾ

മക്കയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത 10 കാര്യങ്ങൾ

അബു ഹുറൈറയുടെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ

അബു ഹുറൈറയുടെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ

  • India Today
  • Business Today
  • Reader’s Digest
  • Harper's Bazaar
  • Brides Today
  • Cosmopolitan
  • Aaj Tak Campus

Indiatoday Malayalam

NOTIFICATIONS

  • മലയാളം വാർത്ത

Russia Ukraine War: റഷ്യ- ഉക്രെയിൻ യുദ്ധത്തിൽ മേധാവിത്വം ആർക്ക്? കണക്കുകളും സാഹചര്യങ്ങളും

യുക്രെയിൻ്റെ (ukraine) ആൻ്റി-എയർക്രാഫ്റ്റ് (anti- aircraft), മിസൈൽ പ്രതിരോധം എന്നിവ ദുർബലമാണെന്നുള്ള വിലയിരുത്തലുകളും മിലിട്ടറി അനലിസ്റ്റുകൾ നടത്തിയിട്ടുണ്ട്....

Russ_Ukr

IT Malayalam

  • 24 Feb 2022,
  • (Updated 24 Feb 2022, 12:28 PM IST)

google news

റഷ്യ (Russia) യുക്രെയിനെ (Ukraine) ആക്രമിച്ച സാഹചര്യത്തിൽ ലോകത്തിൻ്റെ ശ്രദ്ധ സോവിയറ്റ് (Old Soviet Union) ഭൂമിയിലേക്ക് എത്തിക്കഴിഞ്ഞു. ശക്തമായ രീതിയിൽ ഒരു ഏറ്റുമുട്ടലുണ്ടായാൽ ആർക്കായിരിക്കും മേധാവിത്വമുണ്ടാകുക എന്നുള്ളതു സംബന്ധിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. ഉക്രെയിനിൻ്റെ സായുധ സേനയുടെ എണ്ണം റഷ്യയേക്കാൾ വളരെ കുറവാണെങ്കിലും റഷ്യ വലിയ തോതിലുള്ള അധിനിവേശം ആരംഭിക്കുമ്പോൾ, കാര്യമായ ചെറുത്തുനിൽപ്പ് നടത്താനും കനത്ത നാശനഷ്ടങ്ങൾ വരുത്താനും അവർക്ക് കഴിയുമെന്നാണ് സൈനിക വിദഗ്ധർ വ്യക്തമാക്കുന്നത്. 

എന്നാൽ 2014-ൽ റഷ്യ യുക്രെയിൻ്റെ ഭാഗമായ ക്രിമിയ ഒരു പോരാട്ടവുമില്ലാതെ പിടിച്ചെടുത്തതിനേക്കാൾ ഉക്രെയിൻ പുരോഗമിച്ചു എന്നുള്ളതാണ് യാഥാർത്ഥ്യം. ചെറുതാണെങ്കിലും യുക്രെയിൻ സൈന്യം മികച്ച പരിശീലനം നേടിയിട്ടുണ്ട്. മാത്രമല്ല യുദ്ധ സജ്ജരുമാണ്.

റഷ്യ എന്തിന് യുക്രെയിനെ ആക്രമിക്കുന്നു? യഥാർത്ഥ ഉത്തരം ഇതാണ്

സെെനിക വിദഗ്ദരുടെ കണക്കുകൾ അനുസരിച്ച് ഉക്രെയിൻ  അതിർത്തിക്കടുത്തുള്ള റഷ്യൻ സൈനികരുടെ എണ്ണം 100,000-ത്തിലധികമാണ്. ഉക്രെയ്‌നിന് വടക്കുള്ള ബെലാറസിലേക്ക് സൈനികാഭ്യാസത്തിനായും റഷ്യ സെെന്യത്തെ വിന്യസിച്ചിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ കണക്കുകൾ പ്രകാരം റഷ്യയുടെ സൈന്യത്തിന് ഏകദേശം 280,000 ഉദ്യോഗസ്ഥരുണ്ട്. സംയുക്ത സായുധ സേനയുടെ എണ്ണം ഏകദേശം 900,000 വരും. 2,840 യുദ്ധ ടാങ്കുകൾ ഉപയോഗിക്കുന്ന റഷ്യ യുക്രെയിനേക്കാളും മൂന്നു മടങ്ങ് ശക്തരാണ്. 

ഉക്രെയിൻ്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി പ്രൊഫഷണൽ ആർമിയിലേക്ക് ക്രമേണ മാറുന്നതിനുമുള്ള മുൻഗണനാ നടപടികളിൽ അടുത്തിടെ സെലൻസ്കി ഉത്തരവ് ഒപ്പുവച്ചിരുന്നു. ഈ നടപടി യുക്രെയിൻ്റെ സായുധ സേനയെ 361,000 ആക്കി മാറ്റുമെന്നാണ് ഉക്രെയ്ൻ പ്രധാനമന്ത്രി പറയുന്നത്. 2010 മുതൽ 2020 വരെ യുക്രെയിൻ അതിന്റെ പ്രതിരോധ ബജറ്റ് മൂന്നിരിട്ടയായി ഉയർതതിയിരുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ റഷ്യയുടെ പത്തിലൊന്നു മാത്രമാണെന്നുള്ളതാണ് യാഥാർത്ഥ്യം. 

യുക്രെയിൻ്റെ ആൻ്റി-എയർക്രാഫ്റ്റ്, മിസൈൽ പ്രതിരോധം എന്നിവ ദുർബലമാണെന്നുള്ള വിലയിരുത്തലുകളും മിലിട്ടറി അനലിസ്റ്റുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ റഷ്യയ്ക്ക് വലിയ മേധാവിത്വമാണുള്ളത്. ഈയൊരു സാഹചര്യം മുൻനിർത്തി എതിരാളികളുടെ  ഈ മേഖലയിലെ യൂണിറ്റുകളുമായുള്ള ആശയവിനിമയം വിച്ഛേദിക്കാനും ഉദ്ധത്തിൽ മേധാവിത്വം സ്ഥാപിക്കുവാനും റഷ്യ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. 

റഷ്യ-യുക്രൈന്‍ യുദ്ധം: ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച

റഷ്യ-യുക്രൈന്‍ യുദ്ധം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില

യുദ്ധം പ്രഖ്യാപിച്ച് റഷ്യ: യുക്രൈനില്‍ വ്യോമാക്രമണം, കീഴടങ്ങണമെന്ന് പുടിന്‍

അതേസമയം ഉക്രെയിൻ്റെ സേന യുദ്ധത്തിൽ പരിചയസമ്പന്നരാണെന്നാണ് വിലയിരുത്തൽ. 2014 മുതൽ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഡോൺബാസ് മേഖലയിൽ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളോട് യുദ്ധം ചെയ്യുന്നതുവഴി ഉക്രെയിനിൻ്റെ സേനയ്ക്ക് യുദ്ധ പരിചയം ലഭിച്ചിട്ടുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെ അമേരിക്ക വിതരണം ചെയ്യുന്ന ജാവലിൻ മിസൈലുകൾ ഉൾപ്പെടെയുള്ള ഹ്രസ്വദൂര വ്യോമ പ്രതിരോധങ്ങളും ടാങ്ക് പ്രതിരോധ ആയുധങ്ങളും അവർക്കുണ്ട്, ഇത് റഷ്യൻ മുന്നേറ്റത്തെ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല സാധാരണ പട്ടാളക്കാർക്കൊപ്പം ഉക്രെയ്‌നിൽ വോളണ്ടിയർ ടെറിട്ടോറിയൽ ഡിഫൻസ് യൂണിറ്റുകളുമുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ ഏകദേശം 900,000 അംഗസംഖ്യ വരുമെന്നാണ് കണക്കുകൂട്ടൽ. പ്രായപൂർത്തിയായ മിക്ക പുരുഷന്മാർക്കും കുറഞ്ഞത് അടിസ്ഥാന സൈനിക പരിശീലനം ഉറപ്പാക്കിയ രാജ്യം കൂടിയാണ് യുക്രെയിൻ. അതുകൊണ്ട് റഷ്യയ്ക്ക് വലിയ രീതിയിലുള്ള പ്രതിരോധം തന്നെ ഈ മേഖലകളിൽ നിന്നും നേരിടേണ്ടിവരും. 

യുദ്ധത്തിൻ്റെ സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിലേക്കുള്ള ആയുധ വിതരണം വർധിപ്പിച്ചിട്ടുണ്ട്, എന്നാൽ ഇത് പോരെന്നാണ് യുക്രെയിൻ പടിഞ്ഞാറൻ രാജ്യങ്ങളോടു പറയുന്നത്. അതേസമയം യുക്രെയ്നിലേക്ക് യു.എസ് സൈനികരെ യുദ്ധത്തിന് അയക്കേണ്ടതില്ലെന്നാണ് അമേരിക്ക നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയിന് 2014 മുതൽ ജാവലിൻ ടാങ്ക് പ്രതിരോധ മിസൈലുകൾ, തീരദേശ പട്രോളിംഗ് ബോട്ടുകൾ, ഹംവീസ്, സ്‌നിപ്പർ റൈഫിളുകൾ, രഹസ്യാന്വേഷണ ഡ്രോണുകൾ, റഡാർ സംവിധാനങ്ങൾ, രാത്രി കാഴ്ച -  റേഡിയോ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 2.5 ബില്യൺ ഡോളറിലധികം സൈനിക സഹായം അമേരിക്ക നൽകിയിട്ടുണ്ട്. സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ, ചെറിയ ആയുധങ്ങൾ, ബോട്ടുകൾ എന്നിവ ഉൾപ്പെടുന്ന സംവിധാനങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. 

കിഴക്കൻ ഉക്രെയ്‌നിലെ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾക്കെതിരെ പ്രയോഗിക്കാൻ ബയ്‌രക്തർ ടിബി2 ഡ്രോണുകളുടെ നിരവധി ബാച്ചുകൾ തുർക്കി ഉക്രെയിനു നൽകിയിരുന്നു. ബ്രിട്ടൻ ജനുവരിയിൽ 2,000 ഹ്രസ്വദൂര ടാങ്ക് വേധ മിസൈലുകൾ യുക്രെയ്‌നിന് നൽകുകയും പരിശീലനം നൽകാൻ ബ്രിട്ടീഷ് വിദഗ്ധരെ അയക്കുകയും ചെയ്തു. കൂടെ സാക്സൺ കവചിത വാഹനങ്ങളും നൽകിയിട്ടുണ്ട്. ജാവലിൻ ആൻറി ആർമർ മിസൈലുകൾ ലാത്വിയയും ലിത്വാനിയയും ചേർന്ന് സ്റ്റിംഗർ മിസൈലുകൾ നൽകുമെന്ന് എസ്റ്റോണിയയും അറിയിച്ചിട്ടുണ്ട്.  ചെക്ക് റിപ്പബ്ലിക് 152 എംഎം പീരങ്കികളും ബുള്ളറ്റുകളും സംഭാവന ചെയ്യാൻ പദ്ധതിയിടുന്നയും വാർത്തകൾ പുറത്തു വരുന്നു. അതേസമയം ജർമ്മനി യുക്രയിനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആറ് മില്യൺ ഡോളർ ആശുപത്രി സഹായം നൽകുമെന്നും ആതുര ശുശ്രൂഷകരെ പരിശീലിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

ചുരുക്കത്തിൽ വലിയ സെെനിക സന്നാഹവുമായി യുക്രെയിനിലെത്തിയ റഷ്യയ്ക്ക് ലക്ഷ്യം നേടുന്നതിന് വലിയ രീതിയിലുള്ള പ്രതിബന്ധങ്ങൾ മറികടക്കേണ്ടി വരുമെന്നാണ് വിദഗ്ദർ കണക്കുകൂട്ടുന്നത്.

  • Russia Ukraine Crisis
  • world war 3
  • vladimir putin russia ukraine
  • russia vs ukraine
  • Russia Ukraine

ഏറ്റവും പുതിയത്‌

Asianet News Malayalam

  • Election 2024
  • Entertainment
  • SIP Calculator
  • Malayalam News

Malayalam News Live: ഇസ്രയേൽ ഹമാസ് യുദ്ധം; മരണം 1200 ആയി, ഇസ്രയേൽ സൈന്യം ഗാസയിലേക്ക്

Oct 9, 2023, 12:20 PM IST

Israel Palestine conflict Live Updates death toll latest updates 9 october  2023 nbu

ഇസ്രായേൽ - പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്.

12:20 PM IST

പോളണ്ട് പൗരന്മാരെ ഒഴിപ്പിക്കുന്നു.

ഇസ്രായേലിൽനിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്. 120 പേരെ ഇസ്രായേലിൽ നിന്ന് പോളണ്ട് പ്രത്യേക വിമാനത്തിൽ ഒഴിപ്പിച്ചു. കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ അയയ്ക്കും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ആലോചനകൾ തുടരുകയാണ്.

10:48 AM IST

ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി.

ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി നഓ‍ർ ​ഗിലോൺ. ഇസ്രയേലിന് ധാർമ്മികവും രാഷ്ട്രീയവുമായ പിന്തുണ മാത്രം മതി. തിരിച്ചടി എങ്ങനെ നൽകണമെന്ന് തങ്ങൾക്കറിയാം. ഹമാസ് ഇനി ആരെയും ഭീഷണിപ്പെടുത്തില്ലെന്ന് തങ്ങൾ ഉറപ്പുവരുത്തുമെന്നും നഓർ ​ഗിലോൺ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കിട്ടുംം. വടക്കൻ കേരളത്തിലും കിഴക്കൻ മേഖലകളിലുമാണ് മഴ സാധ്യത കൂടുതൽ. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്

10:47 AM IST

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്.

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പൊലീസ്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പെരുന്പാവൂർ പൊലീസിന്‍റെ അന്വേഷണം.മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ഇവിടെ ഇന്നലെ വൈകീട്ട് 5.30 യോടെ ദന്പതികൾ ബൈക്കിലെത്തിയതായി ഇതരസംസ്ഥാന തൊഴിലാളി പൊലീസിന് മൊഴി നൽകിയിരുന്നു. തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം.മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

10:46 AM IST

വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വൻ തുക ശമ്പളത്തിലുള്ള പുനര്‍ നിയമനം പതിവാകുന്നു, കടുത്ത അതൃപ്തിയിൽ ഐഎഎസ് അസോസിയേഷൻ.

വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വൻ തുക ശമ്പളത്തിലുള്ള പുനര്‍ നിയമനം സംസ്ഥാനത്ത് പതിവാകുന്നതിൽ ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി. കേഡര്‍പദവികളിലേക്ക് പുതിയ ആളുകൾക്ക് എത്താനാകുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാരിന് താല്പര്യമില്ലാത്തവരെ അവഗണിക്കുന്നതായും അസോസിയേഷന് പരാതിയുണ്ട്. പ്രത്യേക തസ്കികയുണ്ടാക്കിയും ശമ്പളത്തോടൊപ്പം പെൻഷൻ നൽകാൻ ചട്ടം ഭേദഗതി ചെയ്തുമൊക്കെയാണ് വാരിക്കോരിയുള്ള പുനർനിയമനങ്ങൾ.

10:45 AM IST

ചെറുവണ്ണൂരിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ തീപിടുത്തമുണ്ടായി മൂന്ന് വർഷമാകാറായിട്ടും കത്തിയ മാലിന്യം ഇതുവരെ മാറ്റിയില്ല.

കോഴിക്കോട് ചെറുവണ്ണൂരിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ തീപിടുത്തമുണ്ടായി മൂന്ന് വർഷമാകാറായിട്ടും കത്തിയ മാലിന്യം ഇതുവരെ മാറ്റിയില്ല. മാലിന്യം നീക്കാനായി കരാർ ഏറ്റെടുത്ത കന്പനി മേൽഭാഗത്തെ മാലിന്യം മാത്രമാണ് മാറ്റിയത്. സമീപത്തെ കിണറുകളിലേക്കടക്കം മലിനജലമെത്തുമോയെന്ന ആശങ്കയിൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. ഇടത് മുന്നണിയോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ.മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം ഉയരുമ്പോഴാണ് കൂടുതല്‍ സീറ്റെന്ന സമ്മര്‍ദ്ദതന്ത്രവുമായി ജോസ് കെ.മാണി രംഗത്ത് എത്തുന്നത്.

10:44 AM IST

മുഖ്യമന്ത്രിയുടെ ചിത്രമുളള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി.

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുളള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി. അതിക്രമിച്ചുകയറി അജ്ഞാതർ മരക്കൊമ്പുകൾ മുറിച്ചെന്നാണ് താവക്കര സ്കൂൾ പ്രധാനധ്യാപകൻ പൊലീസിൽ നൽകിയ പരാതി.

10:41 AM IST

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹവുമായി കാസർകോട് പ്രതിഷേധം.

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹവുമായി കാസർകോട് ഉദ്യാവറിൽ പ്രതിഷേധം. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.

പാലക്കാട് പട്ടാമ്പിക്ക് സമീപം കൊപ്പത്ത് വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പട്ടാമ്പിക്ക് സമീപം കൊപ്പത്ത് വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയൻ കാവിൽ പുരയ്ക്കൽ ഷാജി, ഭാര്യ സുചിത്ര എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

10:40 AM IST

കന്യാകുമാരിയിലെ സ്വകാര്യ മെഡിക്കൽ കോളെജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്.

കന്യാകുമാരിയിലെ സ്വകാര്യ മെഡിക്കൽ കോളെജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് കേസ്. അധ്യാപകരിലൊരാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാർത്ഥിനിയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്

10:38 AM IST

തലയോലപ്പറമ്പില്‍ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതികളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തം.

വൈക്കം തലയോലപ്പറമ്പില്‍ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതികളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും മുന്‍ പ്രാദേശിക നേതാക്കള്‍ കൂടിയായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. എന്നാല്‍ ഇരുവരെയും നാളുകള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നെന്നാണ് സിപിഎമ്മും വിശദീകരിക്കുന്നത്.

10:37 AM IST

വയനാട് പുൽപ്പള്ളിയിൽ നാളികേര ഉദ്പാദക കമ്പനിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം.

വയനാട് പുൽപ്പള്ളിയിൽ നാളികേര ഉദ്പാദക കമ്പനിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പെന്നു ആരോപണം. ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പട്ടു ഓഹരി ഉടമകൾ പരാതി നൽകി. കർഷകർക്ക് ഓഹരി തിരികെ നൽകുമെന്ന് പറഞ്ഞു തടി തപ്പുകയാണ് കമ്പനി ഭാരവാഹികൾ.

10:34 AM IST

ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം, ഓസീസ് പ്രതീക്ഷകൾ തച്ചുടച്ച് കോലി.

ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിച്ചു. തുടക്കത്തിൽ പതറിയെങ്കിലും ഓസീസിന്റെ 199 റൺസ് ഇന്ത്യ 52 പന്ത് ശേഷിക്കേ മറികടന്നു. ചെപ്പോക്കിൽ ഇന്ത്യയുടേയും ഓസ്ട്രേലിയയുടേയും വിധി നിശ്ചയിച്ച നിമിഷമായിരുന്നു മിച്ചൽ മാർഷിന്റെ കൈയിൽനിന്ന്  വിരാട് കോലിയുടെ വിക്കറ്റ്  വഴുതിപ്പോയത്. വ്യക്തിഗത സ്കോർ പന്ത്രണ്ടിൽ നിൽക്കേ ജീവൻ നീട്ടിക്കിട്ടിയ കോലി ഓസീസ് പ്രതീക്ഷകൾ തച്ചുടച്ചു

10:33 AM IST

ഏകദിന ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും.

ഏകദിന ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടിന് ഹൈദരാബാദിൽ നടക്കുന്ന കളിയിൽ നെതര്‍ലൻഡ്സാണ് എതിരാളി. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനോട് കണക്കും കലിപ്പും തീര്‍ത്ത ന്യൂസിലൻഡ്, ഇനി ഓറഞ്ച് പടക്കെതിരെ. ഡെവണ്‍ കോണ്‍വെയുടേയും രച്ചിൻ രവീന്ദ്രയുടെയും സെഞ്ച്വറി കരുത്തിൽ 9 വിക്കറ്റിനാണ് നിലവിലെ ചാംപ്യന്മാരെ റണ്ണറപ്പുകൾ തോൽപ്പിച്ചത്. ഐപിഎല്ലിനിടെ പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണ്‍ കിവീസ് നിരയിൽ തിരിച്ചെത്തും. 

10:31 AM IST

കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ ഉന്നത പൊലീസ് മേധാവികളുടെ മിന്നൽ പരിശോധന.

കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ ഉന്നത പൊലീസ് മേധാവികൾ മിന്നൽ പരിശോധന നടത്തി. ക്രമസമാധാന വിഭാഗം എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊട്ടിയൂർ, കേളകം, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ പരിശോധന നടത്തി

10:30 AM IST

നിയമന കോഴ ആരോപണം, മലക്കം മറിഞ്ഞ് പരാതിക്കാരന്‍.

നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. Read More

10:29 AM IST

നിയമസഭ തെരഞ്ഞടുപ്പ് പ്രഖ്യാപനം ഉടൻ.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന , സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഉച്ചയ്ക്ക് 12 ന്‌ വാർത്താസമ്മേളനം നടത്തും.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇറ്റലിയും ഫ്രാൻസും സന്ദ‍ർശിക്കും

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇറ്റലിയും ഫ്രാൻസും സന്ദ‍ർശിക്കും. ഈ മാസം 9 മുതൽ 12 വരെയാണ് സന്ദർശനം. രണ്ട് രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പ്രതിരോധ വ്യവസായ കമ്പനികളിലെ സിഇഒമാരുമായും മുതിർന്ന പ്രതിനിധികളുമായും മന്ത്രി ആശയവിനിമയം നടത്തും. മേഖലയിലെ വ്യവസായ സാധ്യതകളും കൂടിക്കാഴ്ച്ചയിൽ ച‌ർച്ചയാവും

10:28 AM IST

4 ദിവസത്തെ സന്ദ‌ർശനത്തിനായി ടാൻസാനിയൻ പ്രസിഡന്‍റ് ഇന്ത്യയില്‍.

4 ദിവസത്തെ സന്ദ‌ർശനത്തിനായി ടാൻസാനിയൻ പ്രസിഡൻറ് സാമിയ സുലുഹു ഹസ്സൻ ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് സന്ദ‍ർശനം. എട്ട് വർഷത്തിന് ശേഷമാണ് ടാൻസാനിയയിൽ നിന്നുള്ള പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രസിഡൻ്റ് കൂടിക്കാഴ്ച്ച നടത്തും. തു‌ട‍ർന്ന് ഈ മാസം 10ന് ദില്ലിയിൽ നടക്കുന്ന ബിസിനസ്, നിക്ഷേപ ഫോറത്തിലും ടാൻസാനിയൻ പ്രസിഡന്റ് പങ്കെടുക്കും

10:27 AM IST

അയോധ്യയിലെ രാമക്ഷേത്ര നി‍‍‌‍‍‍ർമ്മാണത്തിനായി ഇതുവരെ 900 കോടി ചെലവഴിച്ചുവെന്ന് ക്ഷേത്ര ട്രസ്റ്റ്.

അയോധ്യയിലെ രാമക്ഷേത്ര നി‍‍‌‍‍‍ർമ്മാണത്തിനായി ഇതുവരെ 900 കോടി ചെലവഴിച്ചുവെന്ന് ക്ഷേത്ര ട്രസ്റ്റ്. 2020 ഫെബ്രുവരി മുതൽ ഈ വർഷം മാ‍ർച്ച് വരെയുളള കണക്കാണ് പുറത്തുവിട്ടത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 3000 കോടിയോളം പണമുണ്ടെന്നും ട്രസ്റ്റ് അധികാരികൾ വ്യക്തമാക്കി. 2025 ഓടെ ക്ഷേത്ര നി‍ർമ്മാണം പൂ‍‌ർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു

10:26 AM IST

മാൻഡറിൻ ഭാഷ വിദഗ്ധരുടെ ആദ്യ ബാച്ചിന് നിയമനം നൽകി അതി‍ർത്തി സേന.

മാൻഡറിൻ ഭാഷ വിദഗ്ധരുടെ ആദ്യ ബാച്ചിന് നിയമനം നൽകി അതി‍ർത്തി സേന. ചൈനീസ് സൈന്യവുമായുള്ള ചർച്ചകളിൽ ആശയവിനിമയം സുഗമമാക്കാനാണ് നടപടി. അഞ്ച് പേരെയാണ് പുതിയ ബാച്ചിൽ നിയമിച്ചിരിക്കുന്നത്. സൈബർ സുരക്ഷാ വിദഗ്‌ധരെ അടക്കം നിയമിക്കുന്നതിനുള്ള തീരുമാനവും പരിഗണനയിലാണ്. സൈന്യം ഇതിനകം തന്നെ പല കമാൻഡുകളിലായി വിവിധ മാൻഡറിൻ കോഴ്‌സുകൾ നടത്തുന്നുണ്ട്.

അർമേനിയയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് അസർബൈജാൻ പ്രസിഡന്‍റ്

അർമേനിയയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് അസർബൈജാൻ പ്രസിഡന്‍റ്. ജോർജിയയിൽ വച്ച് മധ്യസ്ഥ ചർച്ചയാകാമെന്ന് സൂചിപ്പിച്ച് ഇൽഹാം അലിയേവ്. അർമേനിയക്കുള്ള ഫ്രാൻസിന്‍റെ ആയുധ സഹായത്തിൽ പ്രതിഷേധിച്ച് യൂറോപ്യൻ യൂണിയൻ വിളിച്ച മധ്യസ്ഥ ചർച്ചയിൽ നിന്ന് അസർബൈജാൻ പിന്മാറിയിരുന്നു.  

7:52 AM IST

യുദ്ധമേഖലയിലേക്ക് സൈനിക നീക്കം തുടങ്ങി അമേരിക്ക.

ഇസ്രയേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന്, മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നു. യു എസ് നേവിയുടെ ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പലും, പോർവിമാനങ്ങളും ഇസ്രയേലിനടുത്തേക്ക് നീക്കും. ബൈഡൻ - നെതന്യാഹു ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.

7:51 AM IST

മഴ, 3 ജില്ലകളിൽ യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

7:50 AM IST

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചർച്ചകൾ സജീവം.

ഇസ്രായേൽ - പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ  കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി ചില കൂടിയാലോചനകള്‍ നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. 

7:49 AM IST

ഇസ്രയേൽ സൈന്യം ഗാസയിലേക്ക്.

ഗാസയുടെ സമ്പൂർണ നിയന്ത്രണം പിടിക്കാൻ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. ഇസ്രയേൽ ഗാസയിലെക്ക് സൈനിക നീക്കം നടത്തും. 48 മണിക്കൂറിനുള്ളിൽ സൈനിക നീക്കം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പടക്കപ്പലും യുദ്ധവിമാനങ്ങളും ഇസ്രയേലിലേക്ക്.

7:48 AM IST

യുദ്ധത്തിൽ മരണം 1200 ആയി, 12:20 pm ist: ഇസ്രായേലിൽനിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്. 120 പേരെ ഇസ്രായേലിൽ നിന്ന് പോളണ്ട് പ്രത്യേക വിമാനത്തിൽ ഒഴിപ്പിച്ചു. കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ അയയ്ക്കും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ആലോചനകൾ തുടരുകയാണ്., 10:47 am ist: ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി നഓ‍ർ ​ഗിലോൺ. ഇസ്രയേലിന് ധാർമ്മികവും രാഷ്ട്രീയവുമായ പിന്തുണ മാത്രം മതി. തിരിച്ചടി എങ്ങനെ നൽകണമെന്ന് തങ്ങൾക്കറിയാം. ഹമാസ് ഇനി ആരെയും ഭീഷണിപ്പെടുത്തില്ലെന്ന് തങ്ങൾ ഉറപ്പുവരുത്തുമെന്നും നഓർ ​ഗിലോൺ പറഞ്ഞു., 10:47 am ist: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കിട്ടുംം. വടക്കൻ കേരളത്തിലും കിഴക്കൻ മേഖലകളിലുമാണ് മഴ സാധ്യത കൂടുതൽ. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്, 10:46 am ist: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പൊലീസ്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പെരുന്പാവൂർ പൊലീസിന്‍റെ അന്വേഷണം.മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ഇവിടെ ഇന്നലെ വൈകീട്ട് 5.30 യോടെ ദന്പതികൾ ബൈക്കിലെത്തിയതായി ഇതരസംസ്ഥാന തൊഴിലാളി പൊലീസിന് മൊഴി നൽകിയിരുന്നു. തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം.മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, 10:45 am ist: വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വൻ തുക ശമ്പളത്തിലുള്ള പുനര്‍ നിയമനം സംസ്ഥാനത്ത് പതിവാകുന്നതിൽ ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി. കേഡര്‍പദവികളിലേക്ക് പുതിയ ആളുകൾക്ക് എത്താനാകുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാരിന് താല്പര്യമില്ലാത്തവരെ അവഗണിക്കുന്നതായും അസോസിയേഷന് പരാതിയുണ്ട്. പ്രത്യേക തസ്കികയുണ്ടാക്കിയും ശമ്പളത്തോടൊപ്പം പെൻഷൻ നൽകാൻ ചട്ടം ഭേദഗതി ചെയ്തുമൊക്കെയാണ് വാരിക്കോരിയുള്ള പുനർനിയമനങ്ങൾ., 10:44 am ist: കോഴിക്കോട് ചെറുവണ്ണൂരിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ തീപിടുത്തമുണ്ടായി മൂന്ന് വർഷമാകാറായിട്ടും കത്തിയ മാലിന്യം ഇതുവരെ മാറ്റിയില്ല. മാലിന്യം നീക്കാനായി കരാർ ഏറ്റെടുത്ത കന്പനി മേൽഭാഗത്തെ മാലിന്യം മാത്രമാണ് മാറ്റിയത്. സമീപത്തെ കിണറുകളിലേക്കടക്കം മലിനജലമെത്തുമോയെന്ന ആശങ്കയിൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം, 10:44 am ist: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. ഇടത് മുന്നണിയോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ.മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം ഉയരുമ്പോഴാണ് കൂടുതല്‍ സീറ്റെന്ന സമ്മര്‍ദ്ദതന്ത്രവുമായി ജോസ് കെ.മാണി രംഗത്ത് എത്തുന്നത്., 10:43 am ist: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുളള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി. അതിക്രമിച്ചുകയറി അജ്ഞാതർ മരക്കൊമ്പുകൾ മുറിച്ചെന്നാണ് താവക്കര സ്കൂൾ പ്രധാനധ്യാപകൻ പൊലീസിൽ നൽകിയ പരാതി., 10:40 am ist: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹവുമായി കാസർകോട് ഉദ്യാവറിൽ പ്രതിഷേധം. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു., 10:40 am ist: പാലക്കാട് പട്ടാമ്പിക്ക് സമീപം കൊപ്പത്ത് വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയൻ കാവിൽ പുരയ്ക്കൽ ഷാജി, ഭാര്യ സുചിത്ര എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്., 10:39 am ist: കന്യാകുമാരിയിലെ സ്വകാര്യ മെഡിക്കൽ കോളെജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് കേസ്. അധ്യാപകരിലൊരാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാർത്ഥിനിയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്, 10:37 am ist: വൈക്കം തലയോലപ്പറമ്പില്‍ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതികളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും മുന്‍ പ്രാദേശിക നേതാക്കള്‍ കൂടിയായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. എന്നാല്‍ ഇരുവരെയും നാളുകള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നെന്നാണ് സിപിഎമ്മും വിശദീകരിക്കുന്നത്., 10:36 am ist: വയനാട് പുൽപ്പള്ളിയിൽ നാളികേര ഉദ്പാദക കമ്പനിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പെന്നു ആരോപണം. ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പട്ടു ഓഹരി ഉടമകൾ പരാതി നൽകി. കർഷകർക്ക് ഓഹരി തിരികെ നൽകുമെന്ന് പറഞ്ഞു തടി തപ്പുകയാണ് കമ്പനി ഭാരവാഹികൾ., 10:34 am ist: ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിച്ചു. തുടക്കത്തിൽ പതറിയെങ്കിലും ഓസീസിന്റെ 199 റൺസ് ഇന്ത്യ 52 പന്ത് ശേഷിക്കേ മറികടന്നു. ചെപ്പോക്കിൽ ഇന്ത്യയുടേയും ഓസ്ട്രേലിയയുടേയും വിധി നിശ്ചയിച്ച നിമിഷമായിരുന്നു മിച്ചൽ മാർഷിന്റെ കൈയിൽനിന്ന്  വിരാട് കോലിയുടെ വിക്കറ്റ്  വഴുതിപ്പോയത്. വ്യക്തിഗത സ്കോർ പന്ത്രണ്ടിൽ നിൽക്കേ ജീവൻ നീട്ടിക്കിട്ടിയ കോലി ഓസീസ് പ്രതീക്ഷകൾ തച്ചുടച്ചു, 10:32 am ist: ഏകദിന ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടിന് ഹൈദരാബാദിൽ നടക്കുന്ന കളിയിൽ നെതര്‍ലൻഡ്സാണ് എതിരാളി. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനോട് കണക്കും കലിപ്പും തീര്‍ത്ത ന്യൂസിലൻഡ്, ഇനി ഓറഞ്ച് പടക്കെതിരെ. ഡെവണ്‍ കോണ്‍വെയുടേയും രച്ചിൻ രവീന്ദ്രയുടെയും സെഞ്ച്വറി കരുത്തിൽ 9 വിക്കറ്റിനാണ് നിലവിലെ ചാംപ്യന്മാരെ റണ്ണറപ്പുകൾ തോൽപ്പിച്ചത്. ഐപിഎല്ലിനിടെ പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണ്‍ കിവീസ് നിരയിൽ തിരിച്ചെത്തും. , 10:30 am ist: കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ ഉന്നത പൊലീസ് മേധാവികൾ മിന്നൽ പരിശോധന നടത്തി. ക്രമസമാധാന വിഭാഗം എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊട്ടിയൂർ, കേളകം, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ പരിശോധന നടത്തി, 10:30 am ist: നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. read more, 10:29 am ist: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന , സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഉച്ചയ്ക്ക് 12 ന്‌ വാർത്താസമ്മേളനം നടത്തും., 10:28 am ist: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇറ്റലിയും ഫ്രാൻസും സന്ദ‍ർശിക്കും. ഈ മാസം 9 മുതൽ 12 വരെയാണ് സന്ദർശനം. രണ്ട് രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പ്രതിരോധ വ്യവസായ കമ്പനികളിലെ സിഇഒമാരുമായും മുതിർന്ന പ്രതിനിധികളുമായും മന്ത്രി ആശയവിനിമയം നടത്തും. മേഖലയിലെ വ്യവസായ സാധ്യതകളും കൂടിക്കാഴ്ച്ചയിൽ ച‌ർച്ചയാവും, 10:27 am ist: 4 ദിവസത്തെ സന്ദ‌ർശനത്തിനായി ടാൻസാനിയൻ പ്രസിഡൻറ് സാമിയ സുലുഹു ഹസ്സൻ ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് സന്ദ‍ർശനം. എട്ട് വർഷത്തിന് ശേഷമാണ് ടാൻസാനിയയിൽ നിന്നുള്ള പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രസിഡൻ്റ് കൂടിക്കാഴ്ച്ച നടത്തും. തു‌ട‍ർന്ന് ഈ മാസം 10ന് ദില്ലിയിൽ നടക്കുന്ന ബിസിനസ്, നിക്ഷേപ ഫോറത്തിലും ടാൻസാനിയൻ പ്രസിഡന്റ് പങ്കെടുക്കും, 10:26 am ist: അയോധ്യയിലെ രാമക്ഷേത്ര നി‍‍‌‍‍‍ർമ്മാണത്തിനായി ഇതുവരെ 900 കോടി ചെലവഴിച്ചുവെന്ന് ക്ഷേത്ര ട്രസ്റ്റ്. 2020 ഫെബ്രുവരി മുതൽ ഈ വർഷം മാ‍ർച്ച് വരെയുളള കണക്കാണ് പുറത്തുവിട്ടത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 3000 കോടിയോളം പണമുണ്ടെന്നും ട്രസ്റ്റ് അധികാരികൾ വ്യക്തമാക്കി. 2025 ഓടെ ക്ഷേത്ര നി‍ർമ്മാണം പൂ‍‌ർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു, 10:25 am ist: മാൻഡറിൻ ഭാഷ വിദഗ്ധരുടെ ആദ്യ ബാച്ചിന് നിയമനം നൽകി അതി‍ർത്തി സേന. ചൈനീസ് സൈന്യവുമായുള്ള ചർച്ചകളിൽ ആശയവിനിമയം സുഗമമാക്കാനാണ് നടപടി. അഞ്ച് പേരെയാണ് പുതിയ ബാച്ചിൽ നിയമിച്ചിരിക്കുന്നത്. സൈബർ സുരക്ഷാ വിദഗ്‌ധരെ അടക്കം നിയമിക്കുന്നതിനുള്ള തീരുമാനവും പരിഗണനയിലാണ്. സൈന്യം ഇതിനകം തന്നെ പല കമാൻഡുകളിലായി വിവിധ മാൻഡറിൻ കോഴ്‌സുകൾ നടത്തുന്നുണ്ട്., 10:25 am ist: അർമേനിയയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് അസർബൈജാൻ പ്രസിഡന്‍റ്. ജോർജിയയിൽ വച്ച് മധ്യസ്ഥ ചർച്ചയാകാമെന്ന് സൂചിപ്പിച്ച് ഇൽഹാം അലിയേവ്. അർമേനിയക്കുള്ള ഫ്രാൻസിന്‍റെ ആയുധ സഹായത്തിൽ പ്രതിഷേധിച്ച് യൂറോപ്യൻ യൂണിയൻ വിളിച്ച മധ്യസ്ഥ ചർച്ചയിൽ നിന്ന് അസർബൈജാൻ പിന്മാറിയിരുന്നു.  , 7:52 am ist: ഇസ്രയേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന്, മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നു. യു എസ് നേവിയുടെ ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പലും, പോർവിമാനങ്ങളും ഇസ്രയേലിനടുത്തേക്ക് നീക്കും. ബൈഡൻ - നെതന്യാഹു ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം., 7:51 am ist: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്., 7:50 am ist: ഇസ്രായേൽ - പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ  കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി ചില കൂടിയാലോചനകള്‍ നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. , 7:49 am ist: ഗാസയുടെ സമ്പൂർണ നിയന്ത്രണം പിടിക്കാൻ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. ഇസ്രയേൽ ഗാസയിലെക്ക് സൈനിക നീക്കം നടത്തും. 48 മണിക്കൂറിനുള്ളിൽ സൈനിക നീക്കം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പടക്കപ്പലും യുദ്ധവിമാനങ്ങളും ഇസ്രയേലിലേക്ക്.    , 7:48 am ist: ഇസ്രായേൽ - പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്..

huge collection of stolen vintage cars in a secret tunnel video gone viral

മോഷ്ടിക്കപ്പട്ട വിന്‍റേജ് കാറുകളുടെ വന്‍ ശേഖരം; അതും രഹസ്യ തുരങ്കത്തില്‍, വീഡിയോ വൈറല്‍

kerala-lottery-karunya-kr-657-result-today-8-6-2024

80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

woman passenger thrown out uf bus in sudden break injured

പാലക്കാട് ബ്രേക്ക് ചെയ്യുന്നതിനിടെ ബസിൻ്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീണ യാത്രക്കാരിക്ക് പരിക്ക്

Rain in Thiruvananthapuram Houses collapsed in Kilimanoor and Nagaroor

തിരുവനന്തപുരത്ത് മഴക്കെടുതി; കിളിമാനൂരിലും ​​ന​ഗരൂരിലും വീടുകൾ തകർന്നു; രണ്ട് പേർക്ക് പരിക്ക്

Maruti Suzuki announce huge discount to third gen Maruti Swift

പഴയ സ്വിഫ്റ്റുകൾ ഉടൻ വിറ്റുതീർക്കാൻ മാരുതി, വില വെട്ടിക്കുറച്ചു!

Normandy landings celebrated by American and European countries

രണ്ടാം ലോകമഹായുദ്ധത്തിലെ ഐതിഹാസിക നോര്‍മണ്ടി ആക്രമണം ആഘോഷിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും

Alphia James Bhima Super Woman Season 3 Finalist

ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് - ആൽഫിയ ജെയിംസ്

news hour rahul gandhi

30 ലക്ഷം കോടിയുടെ കുംഭകോണമോ? രാഹുലിന്റെ ആരോപണം വസ്തുതാപരമോ ? | കാണാം ന്യൂസ് അവർ

news hour pinarayi vijayan

പിണറായിയുടെ തന്ത്രങ്ങൾ പാളിയോ?; സർക്കാർ വിരുദ്ധവികാരം ആഞ്ഞടിച്ചോ? | News Hour 6 June 2024

Golam Malayalam movie Chinnu Chandni interview

ഓരോ സിനിമയും തീരുമാനിക്കും അഭിനേതാവിന്റെ ഭാവി: ചിന്നു ചാന്ദ്നി

  • Share full article

Advertisement

Supported by

GuEST Essay

Mitch McConnell: We Cannot Repeat the Mistakes of the 1930s

A photo of soldiers coming ashore to a beach in Normandy on D-Day.

By Mitch McConnell

Mr. McConnell is the Senate minority leader.

On this day in 1944, the liberation of Western Europe began with immense sacrifice. In a tribute delivered 40 years later from a Normandy cliff, President Ronald Reagan reminded us that “the boys of Pointe du Hoc” were “heroes who helped end a war.” That last detail is worth some reflection because we are in danger of forgetting why it matters.

American soldiers, sailors, airmen and Marines joined allies and took the fight to the Axis powers not as a first instinct, but as a last resort. They ended a war that the free world’s inaction had left them no choice but to fight.

Generations have taken pride in the triumph of the West’s wartime bravery and ingenuity, from the assembly lines to the front lines. We reflect less often on the fact that the world was plunged into war, and millions of innocents died, because European powers and the United States met the rise of a militant authoritarian with appeasement or naïve neglect in the first place.

We forget how influential isolationists persuaded millions of Americans that the fate of allies and partners mattered little to our own security and prosperity. We gloss over the powerful political forces that downplayed growing danger, resisted providing assistance to allies and partners, and tried to limit America’s ability to defend its national interests.

Of course, Americans heard much less from our disgraced isolationists after the attack on Pearl Harbor.

Today, America and our allies face some of the gravest threats to our security since Axis forces marched across Europe and the Pacific. And as these threats grow, some of the same forces that hampered our response in the 1930s have re-emerged.

Germany is now a close ally and trading partner. But it was caught flat-footed by the rise of a new axis of authoritarians made up of Russia, China, North Korea and Iran. So, too, were the advanced European powers who once united to defeat the Nazis.

Like the United States, they responded to Russia’s aggression in Ukraine in 2014 with wishful thinking. The disrepair of their militaries and defense industrial bases, and their overreliance on foreign energy and technology, were further exposed by Russia’s dramatic escalation in 2022.

By contrast, Japan needed fewer reminders about threats from aggressive neighbors or about the growing links between Russia and China. Increasingly, America’s allies and partners in the Indo-Pacific are taking seriously the urgent requirements of self-defense. Fortunately, in the past two years, some of our European allies have taken overdue steps in the same direction.

Here at home, we face problems of our own. Some vocal corners of the American right are trying to resurrect the discredited brand of prewar isolationism and deny the basic value of the alliance system that has kept the postwar peace. This dangerous proposition rivals the American left’s longstanding allergy to military spending in its potential to make America less safe.

It should not take another catastrophic attack like Pearl Harbor to wake today’s isolationists from the delusion that regional conflicts have no consequences for the world’s most powerful and prosperous nation. With global power comes global interests and global responsibilities.

Nor should President Biden or congressional Democrats require another major conflict to start investing seriously in American hard power.

The president began this year’s State of the Union with a reference to President Franklin Roosevelt’s 1941 effort to prepare the nation to meet the Axis threat. But until the commander in chief is willing to meaningfully invest in America’s deterrent power, this talk carries little weight.

In 1941, President Roosevelt justified a belated increase in military spending to 5.5 percent of gross domestic product. On the road to victory, that figure would reach 37 percent. Deterring conflict today costs less than fighting it tomorrow.

I was encouraged by the plan laid out last week by my friend, the ranking member of the Senate Armed Services Committee, Roger Wicker , which detailed specific actions the president and colleagues in Congress should take to prepare America for long-term strategic competition.

I hope my colleague’s work prompts overdue action to address shortcomings in shipbuilding and the production of long-range munitions and missile defenses. Rebuilding the arsenal of democracy would demonstrate to America’s allies and adversaries alike that our commitment to the stable order of international peace and prosperity is rock-solid.

Nothing else will suffice. Not a desperate pursuit of nuclear diplomacy with Iran, the world’s most active state sponsor of terrorism. Not cabinet junkets to Beijing in pursuit of common ground on climate policy. The way to prove that America means what it says is to show what we’re willing to fight for.

Eighty years ago, America and our allies fought because we had to. The forces assembled on the English Channel on June 6, 1944, represented the fruits of many months of feverish planning. And once victory was secure, the United States led the formation of the alliances that have underpinned Western peace and security ever since.

Today, the better part of valor is to build credible defenses before they are necessary and demonstrate American leadership before it is doubted any further.

Mr. McConnell, a Republican senator from Kentucky, is the Senate minority leader.

The Times is committed to publishing a diversity of letters to the editor. We’d like to hear what you think about this or any of our articles. Here are some tips . And here’s our email: [email protected] .

Follow the New York Times Opinion section on Facebook , Instagram , TikTok , WhatsApp , X and Threads .

Hamas is using people of Gaza as human shields. You can't avoid that fact. | Letters

I have two issues with the op-ed in the Ideas Lab of May 19 (“ Student protesters won’t be silent about genocide unfolding in Gaza ”).

For starters, I should state that I believe there should be an immediate cease fire in Gaza and that the continued loss of civilian life only harms the long-term efforts for peace and stability. I also support the right to peaceful protest , but if protests turn into racist confrontations, it is counterproductive. Violence and inflammatory rhetoric are never the answers.

However, the first issue is that she wrote that Israel is populated by “European ‘settlers.’” But nearly a million Jews fled or were expelled by Muslim countries and settled in Israel. There are also Muslim and Christian citizens of Israel.

The second is she avoids dealing with Hamas, which started this current conflict and is using the population of Gaza as human shields. Having traveled to the Middle East, I believe there is much to make amends for. I do believe that Israel as a nation should have done more to try to find lasting solutions, but Islamic terrorist groups have made that more difficult.

Both sides in this conflict need to come together and create a state for the Palestinians and use the resources being used for war to bring some measure of social justice.

Joseph Geck, Waukesha

Tips for getting your letter to the editor published

 Here are some tips to get your views shared with your friends, family, neighbors and across our state:

  • Please include your name, street address and daytime phone.
  • Generally, we limit letters to 200 words. 
  • Cite sources of where you found information or the article that prompted your letter.
  • Be civil and constructive, especially when criticizing. 
  • Avoid ad hominem attacks, take issue with a position, not a person.
  • We cannot acknowledge receipt of submissions.
  • We don't publish poetry, anonymous or open letters.
  • Each writer is limited to one published letter every two months.
  • All letters are subject to editing.

Write: Letters to the editor, Milwaukee Journal Sentinel, 330 E. Kilbourn Avenue, Suite 500, Milwaukee, WI, 53202. Fax: (414)-223-5444. E-mail:  [email protected]  or submit using the form that can be found on the  bottom of this page .

IMAGES

  1. Malayalam Essay On War And Its Effects

    war essay on malayalam

  2. രണ്ടാം ലോകമഹായുദ്ധം/ Second World War in Malayalam, Study Material for

    war essay on malayalam

  3. 26+ War And Peace Quotes In Malayalam

    war essay on malayalam

  4. First World War in Malayalam

    war essay on malayalam

  5. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in

    war essay on malayalam

  6. Praasavadham (Collections of Essays in Malayalam)

    war essay on malayalam

VIDEO

  1. America യുദ്ധം നീളരുതെന്ന്

  2. അമേരിക്കയുടെ യുദ്ധ കപ്പൽ USS കോൾ ലാദൻ തകർത്ത കഥ |BS Chandra Mohan|Mlife Daily

  3. യുദ്ധം മാസങ്ങളോളം തുടരും

  4. Major Aziz Bhatti Shaheed essay

  5. The second world war.. Essay

  6. the second world war essay..full video channel

COMMENTS

  1. യുദ്ധം

    Correlates of War Project; Stanford Encyclopedia of Philosophy entry; Complex Emergency Database (CE-DAT) - A database on the human impact of conflicts and other complex emergencies. World War I primary source collection Archived 2011-04-10 at the Wayback Machine. International humanitarian law - International Committee of the Red Cross website

  2. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in

    Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

  3. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടിക

    യുദ്ധം എത്രയും പെട്ടെന്ന് തീർന്നാൽ എത്രയും വേഗം തിരികെ പോയി ...

  4. രണ്ടാം ലോകമഹായുദ്ധം

    രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തി ...

  5. ഒന്നാം ലോകമഹായുദ്ധം

    Signed 24 July 1923. (8 വർഷം, 8 മാസം, 3 ആഴ്ച and 4 ദിവസം) [viii] സ്ഥലം. Europe, Africa, the Middle East, the Pacific Islands, China and off the coast of South and North America. ഫലം. Allied victory. End of the German, Russian, Ottoman, and Austro-Hungarian empires. Formation of new countries in ...

  6. ഗാസയുടെ 100 വർഷത്തെ യുദ്ധ ചരിത്രം

    ഗാസയുടെ 100 വർഷത്തെ യുദ്ധ ചരിത്രം ഒരു നൂറ്റാണ്ട് മുമ്പ് ...

  7. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിന്റെ കാരണം ഇതാണ്‌

    Israel-Palestine War: These Three Reasons Led To Tension Between Israel and Hamas ഇസ്രായേല്‍-ഗാസ ...

  8. ഗാസയുടെ ഹൃദയവിലാപം

    ഗാസ - ലോകം ഇപ്പോൾ കേൾക്കുന്ന ഏറ്റവും സങ്കടഭരിതമായ ...

  9. രണ്ടാം ലോകമഹായുദ്ധം/ Second World War in Malayalam, Study Material for

    Second World War in Malayalam / (രണ്ടാം ലോകമഹായുദ്ധം), Important Events of 2nd W.W. By BYJU'S Exam Prep. Updated on: September ...

  10. ഇസ്രയേലും പലസ്തീനും തമ്മിലെന്താണ്?

    അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ 1967 ജൂൺ അഞ്ചിന് ആരംഭിച്ച ...

  11. നൂറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷങ്ങള്‍; ചരിത്രത്തില്‍ പലസ്തീനും

    പരിഹരിക്കാൻ ശ്രമം നടക്കുമ്പോഴൊക്കെ ...

  12. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം

    Here in this article we are sharing some key events of Indias struggle for indian independence in malayalam. Take a look. ഇന്ത്യന് ...

  13. ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

    Africa Asia Biography Companion of Prophet Companions of the Prophet Contemporary Islam Decisive Moments Dua Education Eid al-Adha Eid al-Fitr Europe Faith Fasting Gender Hadith Hajj India Inspiration Islam and Science Islamic and Science Islamic Art and Architecture Islamic Calender Islamic Golden Age Islamic Wisdom Islamophobia Lifestyle ...

  14. ബദ്ർ യുദ്ധം

    ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദർ യുദ്ധം ...

  15. War and its effects speech in malayalam/യുദ്ധം ...

    War and its effects speech in malayalam/യുദ്ധം വരുത്തുന്ന നാശങ്ങൾ/യുദ്ധം എന്ന വിപത്ത് ...

  16. Russia Ukraine War Reason In Malayalam: From the collapse of the Soviet

    Ukraine-Russia crisis timeline: From the collapse of the Soviet Union to the open war യുക്രൈന്‍-റഷ്യന്‍ പ്രതിസന്ധി ...

  17. Russia Ukraine War: റഷ്യ ...

    യുക്രെയിൻ്റെ (Ukraine) ആൻ്റി-എയർക്രാഫ്റ്റ് (Anti- Aircraft), മിസൈൽ പ്രതിരോധം ...

  18. Israel Palestine War News in Malayalam

    Latest Israel Palestine War News in Malayalam: Read all the breaking news headlines, top stories, videos and photos about Israel Palestine War at Oneindia Malayalam.

  19. Malayalam News Live: ഇസ്രയേൽ ഹമാസ് യുദ്ധം; മരണം 1200 ആയി, ഇസ്രയേ

    ഇസ്രായേൽ - പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു ...

  20. war essay on malayalam

    India Today; Business Today; Reader's Digest; Harper's Bazaar; Brides Today; Cosmopolitan; Aaj Tak Campus; NOTIFICATIONS. മലയാളം വാർത്ത; Russia Ukraine W

  21. കുളച്ചൽ യുദ്ധം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  22. America's Military Is Not Prepared for War

    Guest Essay. America's Military Is Not Prepared for War — or Peace. May 29, 2024. ... President Vladimir Putin of Russia has thrown Europe into war and mobilized his society for long-term ...

  23. Opinion

    George Kimball was ready for war as soon as the first brick hit his head. The 20-year-old printer was listening to an abolitionist lecture in Boston's Bowdoin Square during the 1860 presidential ...

  24. Opinion

    1267. By Mitch McConnell. Mr. McConnell is the Senate minority leader. On this day in 1944, the liberation of Western Europe began with immense sacrifice. In a tribute delivered 40 years later ...

  25. യുദ്ധവും സമാധാനവും

    യുദ്ധവും സമാധാനവും ; Cover to the English first edition: കർത്താവ്: ലിയോ ടോൾസ്റ്റോയ്

  26. Palestinian supporter missed key points in essay on war in Gaza

    Fax: (414)-223-5444. E-mail: [email protected] or submit using the form that can be found on the bottom of this page. Opinion: You cannot have a discussion about peace in Gaza and avoid mentioning ...

  27. യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം

    Kuwaiti oil fires set by retreating Iraqi forces during the Gulf War caused a dramatic decrease in air quality, causing respiratory problems for many people in the region Agent Orange, a herbicide, being sprayed on farmland during the Vietnam War.